വിരിപ്പാടം തണ്ണീർ തടത്തിൽ ഇരുട്ടിന്റെ മറവിൽ മണ്ണിട്ട് നികത്തൽ !
ഇരുട്ടിന്റെ മറവിൽ തണ്ണീർ തടം മണ്ണിട്ട് നികത്തുന്നു !
എടവണ്ണപ്പാറ : വാഴക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡി ലെ വിരിപ്പാടത്താണ് ഏക്കർ കണക്കിന് തണ്ണീർ തടം ഇരുട്ടി ന്റെ മറവിൽ മണ്ണിട്ട് നികത്തുന്നത്.ദിവസങ്ങൾക്ക് മുൻപേ ഇവിടെ മണ്ണിട്ട് നികത്തുമ്പോൾ വാഴക്കാട് വില്ലജ് ഓഫീസർ വാഹനം പിടിച്ചെടുത്തിരുന്നു.യാതൊരു കൂസലുമില്ലാതെ യാണ് വീണ്ടും ഇരുട്ടിന്റെ മറവിൽ തണ്ണീർ തടത്തിൽ മണ്ണിട്ടു നികത്തുന്നത് .
മുൻ വർഷങ്ങളിൽ ഇവിടെ മൽസ്യ കൃഷി വരെ ചെയ്തു വന്നി രുന്നു.തണ്ണീർ തടത്തിന്റെ നാലു ഭാഗങ്ങളിലുമായിട്ടാണ് മണ്ണ് കൊണ്ടു പോയി നിക്ഷേപിക്കുന്നത്.ഒരുദിവസം ഒരു ഭാഗത്താ ണെങ്കിൽ പിറ്റേ ദിവസം മറു ഭാഗത്താണ് നിക്ഷേപിക്കുക. വില്ലേജ് അധികാരികൾ സ്റ്റോപ്പ് മെമ്മോ കൊടുത്ത തണ്ണീർ തടത്തിലാണ് വീണ്ടും മണ്ണ് നിക്ഷേപിക്കുന്നത്.
വാഴക്കാട് പഞ്ചായത്തിലെ വിവാദ സ്ഥലങ്ങളിൽ രാത്രിയിൽ മണ്ണിട്ട് വയലുകൾ നിറക്കൽ നിത്യ സംഭവമാണ്.പകൽ സമയ ത്തെക്കാൾ രാത്രികാലം പ്രവർത്തനങ്ങൾ കൂടുതൽ നടക്കു ന്നു.രാത്രിയിൽ പരിശോധന കുറവായതാണ് കാരണം.രാത്രി കാലങ്ങളിലും റവൻന്യു - ജിയോളജി വകുപ്പുകളുടെ പരിശോ ധന കർശനമാക്കണം.മാത്രമല്ല എല്ലാവകുപ്പുകളെ ഏകോപി പിച്ച കൊണ്ട് സ്‌ക്വാഡ് രൂപീകരിക്കണം എന്നുമാണ് നാട്ടുകാരുടെ അവശ്യം.
.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
ഇരുട്ടിന്റെ മറവിൽ തണ്ണീർ തടം മണ്ണിട്ട് നികത്തുന്നു !
എടവണ്ണപ്പാറ : വാഴക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡി ലെ വിരിപ്പാടത്താണ് ഏക്കർ കണക്കിന് തണ്ണീർ തടം ഇരുട്ടി ന്റെ മറവിൽ മണ്ണിട്ട് നികത്തുന്നത്.ദിവസങ്ങൾക്ക് മുൻപേ ഇവിടെ മണ്ണിട്ട് നികത്തുമ്പോൾ വാഴക്കാട് വില്ലജ് ഓഫീസർ വാഹനം പിടിച്ചെടുത്തിരുന്നു.യാതൊരു കൂസലുമില്ലാതെ യാണ് വീണ്ടും ഇരുട്ടിന്റെ മറവിൽ തണ്ണീർ തടത്തിൽ മണ്ണിട്ടു നികത്തുന്നത് .
മുൻ വർഷങ്ങളിൽ ഇവിടെ മൽസ്യ കൃഷി വരെ ചെയ്തു വന്നി രുന്നു.തണ്ണീർ തടത്തിന്റെ നാലു ഭാഗങ്ങളിലുമായിട്ടാണ് മണ്ണ് കൊണ്ടു പോയി നിക്ഷേപിക്കുന്നത്.ഒരുദിവസം ഒരു ഭാഗത്താ ണെങ്കിൽ പിറ്റേ ദിവസം മറു ഭാഗത്താണ് നിക്ഷേപിക്കുക. വില്ലേജ് അധികാരികൾ സ്റ്റോപ്പ് മെമ്മോ കൊടുത്ത തണ്ണീർ തടത്തിലാണ് വീണ്ടും മണ്ണ് നിക്ഷേപിക്കുന്നത്.
വാഴക്കാട് പഞ്ചായത്തിലെ വിവാദ സ്ഥലങ്ങളിൽ രാത്രിയിൽ മണ്ണിട്ട് വയലുകൾ നിറക്കൽ നിത്യ സംഭവമാണ്.പകൽ സമയ ത്തെക്കാൾ രാത്രികാലം പ്രവർത്തനങ്ങൾ കൂടുതൽ നടക്കു ന്നു.രാത്രിയിൽ പരിശോധന കുറവായതാണ് കാരണം.രാത്രി കാലങ്ങളിലും റവൻന്യു - ജിയോളജി വകുപ്പുകളുടെ പരിശോ ധന കർശനമാക്കണം.മാത്രമല്ല എല്ലാവകുപ്പുകളെ ഏകോപി പിച്ച കൊണ്ട് സ്‌ക്വാഡ് രൂപീകരിക്കണം എന്നുമാണ് നാട്ടുകാരുടെ അവശ്യം.
.
Green Reporter Desk