മഴ ശക്തമായി തുടരും , ഒരു സമയം 2 ചക്രവാതച്ചുഴികൾ
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും വെള്ളിയാഴ്ചയിലും ശക്തമായ മഴ തുടരുകയാണ്.തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം, തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വെള്ളി യാഴ്ച മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചു.മഴ ശക്തമാകാന്‍ സാധ്യ തയുള്ള മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പാലിക്കണ മെന്ന് നിര്‍ദേശമുണ്ട്.24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm മഴ പ്രതീക്ഷിച്ചു.വലിയ മാറ്റമില്ലാതെ മഴ തുടരുകയാണ്.
ശനിയാഴ്ച എറണാകുളം,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം, കോഴി ക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും ഞായ റാഴ്ച കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലും മഞ്ഞ അലെർട്ടാണ്.
അഞ്ചുദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.ഒക്ടോബർ രണ്ടിന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതി നാൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര മേഖല യിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.
വടക്കൻ- കർണ്ണാടക തീരപ്രദേശത്തിന് മുകളിൽ ചക്രവാത ച്ചുഴി സ്ഥിതി ചെയ്യുകയാണ്.തെക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് മുകളിൽ മറ്റൊരു ചക്ര വാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. വടക്കൻ മധ്യപ്രദേശിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.
മ്യാന്മാറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളി ലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ ചക്രവാതച്ചുഴി മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും വടക്ക് -കിഴക്കൻ ഉൾ ക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.തുടർന്ന് പടിഞ്ഞാറ്,വടക്ക് -പടിഞ്ഞാറു ദിശ യിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. .
സെപ്റ്റംബർ 30 ന് പിൻമാറേണ്ട ഇടവപ്പാതി മഴ പിൻ വാങ്ങാ തെ തുടരുവാൻ രണ്ടു ചക്രവാതച്ചുഴികളുടെ സാനിധ്യം കാരണമാണ്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും വെള്ളിയാഴ്ചയിലും ശക്തമായ മഴ തുടരുകയാണ്.തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം, തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വെള്ളി യാഴ്ച മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചു.മഴ ശക്തമാകാന്‍ സാധ്യ തയുള്ള മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പാലിക്കണ മെന്ന് നിര്‍ദേശമുണ്ട്.24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm മഴ പ്രതീക്ഷിച്ചു.വലിയ മാറ്റമില്ലാതെ മഴ തുടരുകയാണ്.
ശനിയാഴ്ച എറണാകുളം,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം, കോഴി ക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും ഞായ റാഴ്ച കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലും മഞ്ഞ അലെർട്ടാണ്.
അഞ്ചുദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.ഒക്ടോബർ രണ്ടിന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതി നാൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര മേഖല യിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.
വടക്കൻ- കർണ്ണാടക തീരപ്രദേശത്തിന് മുകളിൽ ചക്രവാത ച്ചുഴി സ്ഥിതി ചെയ്യുകയാണ്.തെക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് മുകളിൽ മറ്റൊരു ചക്ര വാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. വടക്കൻ മധ്യപ്രദേശിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.
മ്യാന്മാറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളി ലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ ചക്രവാതച്ചുഴി മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും വടക്ക് -കിഴക്കൻ ഉൾ ക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.തുടർന്ന് പടിഞ്ഞാറ്,വടക്ക് -പടിഞ്ഞാറു ദിശ യിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. .
സെപ്റ്റംബർ 30 ന് പിൻമാറേണ്ട ഇടവപ്പാതി മഴ പിൻ വാങ്ങാ തെ തുടരുവാൻ രണ്ടു ചക്രവാതച്ചുഴികളുടെ സാനിധ്യം കാരണമാണ്.
Green Reporter Desk