തുലാവർഷം : തിരുവനന്തപുരത്തും പത്തനംതിട്ടയിലും ശക്തം .
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും സജീവമായ ന്യൂന മർദ്ദം തുലാവർഷത്തെ ശക്തമാക്കി നിലനിർത്തുകയാണ്.മഴ നവംബർ ആദ്യ ആഴ്ചയിലും തുടരും.കേരളം,തമിഴ്നാട്, പോണ്ടിച്ചേരി എന്നിവടങ്ങളിൽ നനഞ്ഞ അന്തരീക്ഷമാകും ഉണ്ടാകുക.
ഒക്ടോബർ 1മുതൽ 25 വരെ തിരുവനന്തപുരം,പത്തനംതിട്ട ജില്ലകളിൽ ശരാശരി മഴയുടെ ഇരട്ടി വെച്ചു ലഭിച്ചു.
അധിക മഴ കിട്ടിയത്(59% വരെ)ആലപ്പുഴ,കൊല്ലം ജില്ലകളിൽ . മഴക്കുറവ് (ശരാശരിയിലും 19% താഴെ)തൃശൂർ,വയനാട്,മാഹി എന്നിവിടങ്ങളിൽ .
കണ്ണൂർ, കാസർഗോഡ് തുടങ്ങിയ മറ്റിടങ്ങളിൽ സാധാരണ മഴ ലഭിച്ചു.
വടക്ക് കിഴക്കൻ മൺസൂണിനെ Retreating മൺസൂൺ എന്നും വിളിക്കുന്നു.തെക്ക് പടിഞ്ഞാറൻ മൺസൂണിൽ നിന്ന് വ്യത്യസ് തമായി,വടക്ക് കിഴക്കൻ മൺസൂൺ ഒരു പ്രത്യേക ദിവസമല്ല തുടങ്ങുന്നത്.
സെപ്തംബർ ഒന്നിന് മൺസൂൺ പിൻവാങ്ങാൻ തുടങ്ങുന്നതി നാൽ,മഴയുടെ പ്രവർത്തനം തെക്കോട്ട് നീങ്ങുകയും ആന്ധ്രാ പ്രദേശിലെയും തമിഴ്‌നാട്ടിലെയും ഉൾപ്രദേശങ്ങളിൽ ഉച്ചതി രിഞ്ഞ് /വൈകുന്നേരം / രാത്രിയിൽ മഴ പെയ്യാൻ തുടങ്ങുന്നു.
ഒക്ടോബർ പകുതിയോടെ,കാറ്റ് വടക്ക് കിഴക്കോട്ട് തിരിയു കയും വടക്കൻ ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പം കൊണ്ടു വരുകയും ചെയ്യുന്നതിനാൽ,ഇന്ത്യയുടെ തെക്കു കിഴക്കൻ തീരത്ത് ഒരു ന്യൂനമർദ്ദം സൃഷ്ടിക്കപ്പെടുന്നു.ഈ ന്യൂനമർദ ത്തിൽ കാറ്റ് സംഗമിക്കുമ്പോൾ ആന്ധ്ര,തമിഴ്നാട് തീരങ്ങളിൽ മഴ പെയ്യുന്നു.ഇത് ആ പ്രദേശങ്ങളിലെ വാർഷിക മഴയുടെ 60% വരും.
വടക്കുകിഴക്കൻ വാണിജ്യ കാറ്റ് തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേ ശിലും വീശുമ്പോൾ,അത് വഹിക്കുന്ന ഈർപ്പത്തിന്റെ ഭൂരി ഭാഗവും അത് വർഷിപ്പിക്കുന്നു.
പശ്ചിമഘട്ടത്തിലെത്തുമ്പോൾ,വായു ഉയർത്തപ്പെടുകയും ലഭ്യമായ താപത്തിന്റെ ഉള്ളടക്കം ഉപയോഗിച്ച്,കേരളത്തിലെ മല പ്രദേശങ്ങളിൽ Aurographic മഴ പെയ്യുകയും ചെയ്യുന്നു.
ഒരു ന്യൂനമർദം ഉള്ളിലേക്ക് നീങ്ങി പടിഞ്ഞാറൻ തീരത്ത് എത്തിയില്ലെങ്കിൽ കേരളത്തിന്റെയും കർണാടകയുടെയും തീരപ്രദേശങ്ങളിൽ മഴ ലഭിക്കില്ല.തെക്കു പടിഞ്ഞാറൻ മൺസൂൺ തമിഴ്‌നാട്ടിലേക്കും വടക്കുകിഴക്കൻ മൺസൂൺ കേരളത്തിലേക്കും കർണാടകത്തിലേക്കും വ്യാപിക്കും.
ഇടവപാതി കുറഞ്ഞ സാഹചര്യത്തിൽ തുലാവർഷത്തിലു ണ്ടായ വർധന തെല്ലാശ്വാസമാണ് കേരളത്തിന് നൽകുന്നത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും സജീവമായ ന്യൂന മർദ്ദം തുലാവർഷത്തെ ശക്തമാക്കി നിലനിർത്തുകയാണ്.മഴ നവംബർ ആദ്യ ആഴ്ചയിലും തുടരും.കേരളം,തമിഴ്നാട്, പോണ്ടിച്ചേരി എന്നിവടങ്ങളിൽ നനഞ്ഞ അന്തരീക്ഷമാകും ഉണ്ടാകുക.
ഒക്ടോബർ 1മുതൽ 25 വരെ തിരുവനന്തപുരം,പത്തനംതിട്ട ജില്ലകളിൽ ശരാശരി മഴയുടെ ഇരട്ടി വെച്ചു ലഭിച്ചു.
അധിക മഴ കിട്ടിയത്(59% വരെ)ആലപ്പുഴ,കൊല്ലം ജില്ലകളിൽ . മഴക്കുറവ് (ശരാശരിയിലും 19% താഴെ)തൃശൂർ,വയനാട്,മാഹി എന്നിവിടങ്ങളിൽ .
കണ്ണൂർ, കാസർഗോഡ് തുടങ്ങിയ മറ്റിടങ്ങളിൽ സാധാരണ മഴ ലഭിച്ചു.
വടക്ക് കിഴക്കൻ മൺസൂണിനെ Retreating മൺസൂൺ എന്നും വിളിക്കുന്നു.തെക്ക് പടിഞ്ഞാറൻ മൺസൂണിൽ നിന്ന് വ്യത്യസ് തമായി,വടക്ക് കിഴക്കൻ മൺസൂൺ ഒരു പ്രത്യേക ദിവസമല്ല തുടങ്ങുന്നത്.
സെപ്തംബർ ഒന്നിന് മൺസൂൺ പിൻവാങ്ങാൻ തുടങ്ങുന്നതി നാൽ,മഴയുടെ പ്രവർത്തനം തെക്കോട്ട് നീങ്ങുകയും ആന്ധ്രാ പ്രദേശിലെയും തമിഴ്‌നാട്ടിലെയും ഉൾപ്രദേശങ്ങളിൽ ഉച്ചതി രിഞ്ഞ് /വൈകുന്നേരം / രാത്രിയിൽ മഴ പെയ്യാൻ തുടങ്ങുന്നു.
ഒക്ടോബർ പകുതിയോടെ,കാറ്റ് വടക്ക് കിഴക്കോട്ട് തിരിയു കയും വടക്കൻ ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പം കൊണ്ടു വരുകയും ചെയ്യുന്നതിനാൽ,ഇന്ത്യയുടെ തെക്കു കിഴക്കൻ തീരത്ത് ഒരു ന്യൂനമർദ്ദം സൃഷ്ടിക്കപ്പെടുന്നു.ഈ ന്യൂനമർദ ത്തിൽ കാറ്റ് സംഗമിക്കുമ്പോൾ ആന്ധ്ര,തമിഴ്നാട് തീരങ്ങളിൽ മഴ പെയ്യുന്നു.ഇത് ആ പ്രദേശങ്ങളിലെ വാർഷിക മഴയുടെ 60% വരും.
വടക്കുകിഴക്കൻ വാണിജ്യ കാറ്റ് തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേ ശിലും വീശുമ്പോൾ,അത് വഹിക്കുന്ന ഈർപ്പത്തിന്റെ ഭൂരി ഭാഗവും അത് വർഷിപ്പിക്കുന്നു.
പശ്ചിമഘട്ടത്തിലെത്തുമ്പോൾ,വായു ഉയർത്തപ്പെടുകയും ലഭ്യമായ താപത്തിന്റെ ഉള്ളടക്കം ഉപയോഗിച്ച്,കേരളത്തിലെ മല പ്രദേശങ്ങളിൽ Aurographic മഴ പെയ്യുകയും ചെയ്യുന്നു.
ഒരു ന്യൂനമർദം ഉള്ളിലേക്ക് നീങ്ങി പടിഞ്ഞാറൻ തീരത്ത് എത്തിയില്ലെങ്കിൽ കേരളത്തിന്റെയും കർണാടകയുടെയും തീരപ്രദേശങ്ങളിൽ മഴ ലഭിക്കില്ല.തെക്കു പടിഞ്ഞാറൻ മൺസൂൺ തമിഴ്‌നാട്ടിലേക്കും വടക്കുകിഴക്കൻ മൺസൂൺ കേരളത്തിലേക്കും കർണാടകത്തിലേക്കും വ്യാപിക്കും.
ഇടവപാതി കുറഞ്ഞ സാഹചര്യത്തിൽ തുലാവർഷത്തിലു ണ്ടായ വർധന തെല്ലാശ്വാസമാണ് കേരളത്തിന് നൽകുന്നത്.
Green Reporter Desk