കാലാവസ്ഥാ പ്രതിരോധത്തിന് 10 ലക്ഷം കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്നു എന്ന് ഇന്ത്യ !
വാർഷിക ആഗോള കാലാവസ്ഥാ-സാമ്പത്തിക ആവശ്യങ്ങൾ ക്കായി 2050-ഓടെ 10 ട്രില്യൺ ഡോളറിനപ്പുറം മാറ്റിവെയ്ക്കേ ണ്ടി വരുമെന്ന് ഇന്ത്യയുടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ(CAG),ഗിരീഷ് ചന്ദ്ര മുർമു വ്യക്തമാക്കി.
പണം മാറ്റിവെയ്ക്കൽ അപര്യാപ്തമെങ്കിൽ ആഗോള താപ നിലയിലെ വർദ്ധനവ് വർദ്ധിക്കും.അതേ സമയം കാലാവസ്ഥ യുമായി ബന്ധപ്പെട്ട ദുരന്തങ്ങളുടെ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ തീവ്രമാകും.
ഹരിത സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും പുനരുപ യോഗിക്കാവുന്ന ഊർജത്തിൽ നിക്ഷേപിക്കുന്നതിനും സുസ്ഥിര സമ്പ്രദായങ്ങൾ പരിപോഷിപ്പിക്കുന്നതിനും രാഷ്ട്ര ങ്ങളെയും സമൂഹത്തെയും വ്യവഹാരത്തെ ശാക്തീകരിക്കു ന്നു.കൃത്യമായ ചെലവ്-ആനുകൂല്യ വിശകലനം ഉണ്ടായിരു ന്നിട്ടും,കാലാവസ്ഥാ ധനകാര്യം അപര്യാപ്തമായി തുടരുക യാണ്. സമ്പന്ന രാജ്യങ്ങൾ പണം അനുവദിക്കുന്നതിലെ ഒളിച്ചു കളി തുടരുന്നു.
കാലാവസ്ഥാ വ്യതിയാനം തീവ്രമാകുന്നതനുസരിച്ച് കൃഷി, നിർമ്മാണ ശ്രമങ്ങൾ എന്നിവയ്ക്ക് ധനസഹായം നൽകുന്ന തിന് ശക്തമായ കാലാവസ്ഥാ ധനകാര്യ സംവിധാനങ്ങളുടെ അടിയന്തിരത ആവശ്യമാണ്.
2030 നും 2050 നും ഇടയിൽ കാലാവസ്ഥാ വ്യതിയാനം പ്രതി വർഷം 2.5 ലക്ഷം മനുഷ്യമരണങ്ങൾക്ക് കാരണമാകുമെന്ന് WHO വ്യക്തമാക്കി.കാലാവസ്ഥാ ലഘൂകരണത്തിൽ ഹരിത ഗൃഹ ബഹിർഗമനം കുറയ്ക്കുകയോ തടയുകയോ ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങളുമായി പൊരു ത്തപ്പെടാനുള്ള തന്ത്രങ്ങൾ കൂടി വേണം.
കാലാവസ്ഥാ വ്യതിയാനം നേരിടാൻ അനുവദിക്കുന്ന സാമ്പത്തിക സ്രോതസ്സുകൾ സുതാര്യമായും കാര്യക്ഷമമായും വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും അവസരവും സുപ്രീം ഓഡിറ്റ് സ്ഥാപനങ്ങൾക്ക് ഉണ്ട്.
ഭൂഗർഭജല പരിപാലനവും തീരദേശ ആവാസവ്യവസ്ഥയുടെ നിയന്ത്രണവും സംരക്ഷണവും മുതലായവ ആവശ്യമാണ്.
പരിസ്ഥിതി ആഘാതം വലിയ സാമ്പത്തിക തിരിച്ചടിയാണ് ലോകവ്യാപകമായി ഉണ്ടാക്കുന്നത്.ആഘാതങ്ങളുടെ തീവ്രത കൂടുതലായി ഉഷ്ണമേഖലാ രാജ്യങ്ങൾ നേരിടുന്നു. അന്തരീക്ഷ ഊഷ്മാവ് 1 ഡിഗ്രി വർധിക്കുമ്പോൾ നെല്ല് ഉൽപ്പാ ദനത്തിൽ 3 മുതൽ 5% വരെ കുറവുണ്ടാകും.ഗോതമ്പും ഇതെ തിരിച്ചടിയിലാണ്.ഇന്ത്യയെ പോലെയുള്ള രാജ്യത്ത് അന്തരീക്ഷ ഊഷ്മാവിലെ വർധന 40%-50% തൊഴിൽ ക്ഷമത കുറക്കും.വികസിത-വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വ്യത്യാസം വർധിപ്പിക്കുന്നതിൽ 10% എങ്കിലും പങ്ക് കാലാവസ്ഥ വ്യതിയാനം വഹിക്കുന്നു.
ജീവിത സാഹചര്യങ്ങൾ എത്രയൊ വർധിപ്പിക്കാൻ നിർബന്ധി തമായ ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങളുടെ വികസനം തുടരണ മെങ്കിൽ കാർബൺ രഹിത സാങ്കേതികവിദ്യയും മറ്റും യഥേഷ്ടം അവർക്കു ലഭ്യമാക്കാൻ സാങ്കേതിക തികവുള്ള രാജ്യങ്ങൾക്ക് ബാധ്യതയുണ്ട്.ആ ഉത്തരവാദിത്തം നിർവഹി ക്കുവാൻ ആവശ്യമായ ചെലവു വഹിക്കേണ്ടത്,പ്രകൃതി വിഭവ ങ്ങൾ കൊള്ളയടിച്ച് സമ്പന്നരായ യൂറോപ്യൻ അമേരിക്കൻ സർക്കാരുകളാണ്.
ഇന്ത്യയുടെ CAG വിശദമാക്കിയ 10 ലക്ഷം കോടി ഡോളർ(830 ലക്ഷം കോടി രൂപ)2050 കൊണ്ട് ചെലവരും കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനത്തെ ലക്ഷ്യത്തിലെത്തി ക്കാൻ .ആ ഉത്തരവാദിത്തം ലോക കോർപ്പറേറ്റുകളും വികസിത രാജ്യങ്ങളും ഏറ്റെടുക്കാൻ തയ്യാറുവുക.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
വാർഷിക ആഗോള കാലാവസ്ഥാ-സാമ്പത്തിക ആവശ്യങ്ങൾ ക്കായി 2050-ഓടെ 10 ട്രില്യൺ ഡോളറിനപ്പുറം മാറ്റിവെയ്ക്കേ ണ്ടി വരുമെന്ന് ഇന്ത്യയുടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ(CAG),ഗിരീഷ് ചന്ദ്ര മുർമു വ്യക്തമാക്കി.
പണം മാറ്റിവെയ്ക്കൽ അപര്യാപ്തമെങ്കിൽ ആഗോള താപ നിലയിലെ വർദ്ധനവ് വർദ്ധിക്കും.അതേ സമയം കാലാവസ്ഥ യുമായി ബന്ധപ്പെട്ട ദുരന്തങ്ങളുടെ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ തീവ്രമാകും.
ഹരിത സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും പുനരുപ യോഗിക്കാവുന്ന ഊർജത്തിൽ നിക്ഷേപിക്കുന്നതിനും സുസ്ഥിര സമ്പ്രദായങ്ങൾ പരിപോഷിപ്പിക്കുന്നതിനും രാഷ്ട്ര ങ്ങളെയും സമൂഹത്തെയും വ്യവഹാരത്തെ ശാക്തീകരിക്കു ന്നു.കൃത്യമായ ചെലവ്-ആനുകൂല്യ വിശകലനം ഉണ്ടായിരു ന്നിട്ടും,കാലാവസ്ഥാ ധനകാര്യം അപര്യാപ്തമായി തുടരുക യാണ്. സമ്പന്ന രാജ്യങ്ങൾ പണം അനുവദിക്കുന്നതിലെ ഒളിച്ചു കളി തുടരുന്നു.
കാലാവസ്ഥാ വ്യതിയാനം തീവ്രമാകുന്നതനുസരിച്ച് കൃഷി, നിർമ്മാണ ശ്രമങ്ങൾ എന്നിവയ്ക്ക് ധനസഹായം നൽകുന്ന തിന് ശക്തമായ കാലാവസ്ഥാ ധനകാര്യ സംവിധാനങ്ങളുടെ അടിയന്തിരത ആവശ്യമാണ്.
2030 നും 2050 നും ഇടയിൽ കാലാവസ്ഥാ വ്യതിയാനം പ്രതി വർഷം 2.5 ലക്ഷം മനുഷ്യമരണങ്ങൾക്ക് കാരണമാകുമെന്ന് WHO വ്യക്തമാക്കി.കാലാവസ്ഥാ ലഘൂകരണത്തിൽ ഹരിത ഗൃഹ ബഹിർഗമനം കുറയ്ക്കുകയോ തടയുകയോ ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങളുമായി പൊരു ത്തപ്പെടാനുള്ള തന്ത്രങ്ങൾ കൂടി വേണം.
കാലാവസ്ഥാ വ്യതിയാനം നേരിടാൻ അനുവദിക്കുന്ന സാമ്പത്തിക സ്രോതസ്സുകൾ സുതാര്യമായും കാര്യക്ഷമമായും വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും അവസരവും സുപ്രീം ഓഡിറ്റ് സ്ഥാപനങ്ങൾക്ക് ഉണ്ട്.
ഭൂഗർഭജല പരിപാലനവും തീരദേശ ആവാസവ്യവസ്ഥയുടെ നിയന്ത്രണവും സംരക്ഷണവും മുതലായവ ആവശ്യമാണ്.
പരിസ്ഥിതി ആഘാതം വലിയ സാമ്പത്തിക തിരിച്ചടിയാണ് ലോകവ്യാപകമായി ഉണ്ടാക്കുന്നത്.ആഘാതങ്ങളുടെ തീവ്രത കൂടുതലായി ഉഷ്ണമേഖലാ രാജ്യങ്ങൾ നേരിടുന്നു. അന്തരീക്ഷ ഊഷ്മാവ് 1 ഡിഗ്രി വർധിക്കുമ്പോൾ നെല്ല് ഉൽപ്പാ ദനത്തിൽ 3 മുതൽ 5% വരെ കുറവുണ്ടാകും.ഗോതമ്പും ഇതെ തിരിച്ചടിയിലാണ്.ഇന്ത്യയെ പോലെയുള്ള രാജ്യത്ത് അന്തരീക്ഷ ഊഷ്മാവിലെ വർധന 40%-50% തൊഴിൽ ക്ഷമത കുറക്കും.വികസിത-വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വ്യത്യാസം വർധിപ്പിക്കുന്നതിൽ 10% എങ്കിലും പങ്ക് കാലാവസ്ഥ വ്യതിയാനം വഹിക്കുന്നു.
ജീവിത സാഹചര്യങ്ങൾ എത്രയൊ വർധിപ്പിക്കാൻ നിർബന്ധി തമായ ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങളുടെ വികസനം തുടരണ മെങ്കിൽ കാർബൺ രഹിത സാങ്കേതികവിദ്യയും മറ്റും യഥേഷ്ടം അവർക്കു ലഭ്യമാക്കാൻ സാങ്കേതിക തികവുള്ള രാജ്യങ്ങൾക്ക് ബാധ്യതയുണ്ട്.ആ ഉത്തരവാദിത്തം നിർവഹി ക്കുവാൻ ആവശ്യമായ ചെലവു വഹിക്കേണ്ടത്,പ്രകൃതി വിഭവ ങ്ങൾ കൊള്ളയടിച്ച് സമ്പന്നരായ യൂറോപ്യൻ അമേരിക്കൻ സർക്കാരുകളാണ്.
ഇന്ത്യയുടെ CAG വിശദമാക്കിയ 10 ലക്ഷം കോടി ഡോളർ(830 ലക്ഷം കോടി രൂപ)2050 കൊണ്ട് ചെലവരും കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനത്തെ ലക്ഷ്യത്തിലെത്തി ക്കാൻ .ആ ഉത്തരവാദിത്തം ലോക കോർപ്പറേറ്റുകളും വികസിത രാജ്യങ്ങളും ഏറ്റെടുക്കാൻ തയ്യാറുവുക.
Green Reporter Desk